
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി സനില്‍ മത്സരിച്ചിരുന്നു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിലെ പകയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നിലെന്നായിരുന്നു സനിലിന്റെ ആരോപണം.
എന്നാല്‍ മാസങ്ങളുടെ വൈദ്യുതി കുടിശ്ശികയുണ്ടെന്നും ലോക്ഡൗണിന് ശേഷം സനില്‍ ബില്ല് അടച്ചിട്ടില്ലെന്നുമാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.
source http://www.sirajlive.com/2021/02/17/469053.html
إرسال تعليق