
രാകേശ്വര്‍ സിംഗ് മന്‍ഹാസ് എന്ന കമാന്‍ഡോയെയാണ് മാവോയിസ്റ്റുകള്‍ മോചിപ്പിച്ചത്. നാല് വര്‍ഷത്തിനിടെ കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണമാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഢില്‍ നടന്നത്.
ബീജാപൂര്‍ ജില്ലയിലെ മാവോയിസ്റ്റ് നേതാവിനെ പിടികൂടാനായി പോകുകായിരുന്ന രണ്ടായിരം സുരക്ഷാ സൈനികര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് മണിക്കൂറിലേറെ വെടിവെപ്പ് നീണ്ടിരുന്നു.
source http://www.sirajlive.com/2021/04/08/474635.html
إرسال تعليق