
ഭാര്യ പിതാവ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് രണ്ട് തവണ സി കെ സുബൈര്‍ സമയം നീട്ടിച്ചോദിച്ചിരുന്നു.
കത്വ പെണ്‍കുട്ടക്ക് വേണ്ടി ധനസമാഹരണം നടത്തിയതില്‍ വലിയതിരിമറി നടന്നുവെന്ന് ആരോപണമുണ്ട്. ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലം ആണ് ആരോപണം ഉന്നയിച്ചത്. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറാതെ ഒരു കോടിയോളം രൂപ നേതാക്കള്‍ തന്നെ വകമാറ്റിയെന്നാണ് ആരോപണം.
source http://www.sirajlive.com/2021/04/18/475802.html
Post a Comment