
ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എ കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
പീഡന പരാതി ഉന്നയിച്ച പിതാവിനെ വിളിച്ച് എല്ലാം നല്ല നിലയിൽ ഒത്തുതീർപ്പാക്കണമെന്ന് ശശീന്ദ്രൻ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തായിരുന്നു.
source http://www.sirajlive.com/2021/07/20/489943.html
إرسال تعليق