
ഈ മന്ത്രിസഭയിലെ ഒരു മന്ത്രിയും ഒരു എം എല്‍ എയും കോടതിയില്‍ വിചരാണ നേരിടാന്‍ പോകുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയായി ശിവന്‍കുട്ടി തുടരുന്നത് ധാര്‍മികമായും നിയമപരമായും ശരിയല്ല. ക്രിമിനല്‍ നടപടിക്ക് ഒരു നിയമസഭ പരിരക്ഷയുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകാണ്. ഇത് യു ഡി എഫും നേരത്തെ പറഞ്ഞതാണെന്ന് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
source http://www.sirajlive.com/2021/07/28/491079.html
إرسال تعليق