
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. ഓഫ്‌സൈഡ് ആയതിനാല്‍ ഒഡീഷയുടെ ഒരു ഗോള്‍ അനുവദിച്ചുമില്ല. രണ്ടാം പകുതിയിലും രണ്ട് ടീമുകളും ആക്രമിച്ചു കളിച്ചു.
ലല്ലിയന്‍സുവാല ഛാംഗ്‌തെ ആണ് ഹീറോ ഓഫ് ദ മാച്ച്. റീഗന്‍ സിംഗിനാണ് മികച്ച പാസ്സിനുള്ള അവാര്‍ഡ്. ഇരുവരും ചെന്നൈ ടീമംഗങ്ങളാണ്,
source http://www.sirajlive.com/2021/01/10/464220.html
إرسال تعليق