
ഹരജി തള്ളിയിട്ടുമുണ്ട്. 2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീറിനെ വിഭജിക്കുന്നതും കേന്ദ്ര ഭരണ പ്രദേശമാക്കുന്നതും. ഇതിനെ തുടർന്ന് ഫാറൂഖ് അബ്ദുല്ല പാകിസ്താന്റെയും ചൈനയുടെയും സഹായം തേടിയതായും ഹരജിയില്‍ ആരോപണമുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട കോടതി ഹരജിക്കാരന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഫാറൂഖ് അബ്ദുല്ല രാജദ്രോഹ പരാമര്‍ശം നടത്തുന്നതായി കഴിഞ്ഞ ഒക്ടോബറില്‍ ബിജെപിയും ആരോപണം ഉന്നയിച്ചിരുന്നു.
source http://www.sirajlive.com/2021/03/03/470832.html
إرسال تعليق