
ആഗോള മുസ്ലീംകളുടെ ആരാധനായ ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരം നല്‍കുന്നതില്‍ രാജ്യം പ്രത്യേകം ശ്രദ്ധാലുക്കളാണെന്നും പുണ്യ ഭൂമിയിലെത്തുന്ന തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷക്കാണ് മുഖ്യ മുന്‍ഗണയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കനത്ത ആരോഗ്യ സുരക്ഷ നിലനില്‍ക്കുന്ന സമയത്തും 2020ല്‍ സഊദിയില്‍ കഴിഞ്ഞിരുന്ന 160 രാജ്യങ്ങളിൽ നിന്നുള്ളവരെ ഉള്‍പ്പെടുത്തി ഹജ്ജ് കര്‍മ്മം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയം സ്വീകരിച്ച ആരോഗ്യമാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഓണ്‍ലൈനിലൂടെയായിരുന്നു തീര്‍ത്ഥാടകരെ തിരഞ്ഞെടുത്തത്.
കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് പ്രതിവര്‍ഷം ശരാശരി 30 ലക്ഷം തീര്‍ഥാടകരായിരുന്നു ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യ ഭൂമിയിലെത്തിയിരുന്നത്.
source http://www.sirajlive.com/2021/05/07/478230.html
إرسال تعليق