
അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള സ്പിന്‍ ബൊല്‍ദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിര്‍ത്തില്ലെന്ന് നിലപാടിലാണ് താലിബാന്‍. യുദ്ധമേഖലകളില്‍ പലായനം തുടരുകയാണ്. ഈ സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ റോയിട്ടേഴ്‌സിനായി പകര്‍ത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്.
source http://www.sirajlive.com/2021/07/30/491356.html
إرسال تعليق