
2020 ഫെബ്രുവരിയിലാണ് ബേങ്ക് തുടങ്ങിയത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ കോടികള്‍ സമാഹരിച്ച ബേങ്ക് പിന്നീട് അടച്ചുപൂട്ടുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാര്‍ നിക്ഷേപം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ അധികൃതര്‍ തയാറായില്ല. ഇതിനു പുറമെ സ്ഥാപനത്തിനുവേണ്ടി വാങ്ങിയ വാഹനങ്ങള്‍ സുരേഷ് കൃഷ്ണ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പരാതിയുണ്ട്.
source http://www.sirajlive.com/2021/08/11/493112.html
إرسال تعليق